Thursday, May 28, 2020

നേട്ടത്തിന്റെ തിളക്കം (9-4-2020)

ലോകസമൂഹത്തെയാകെ അതീവഗുരുതരമായ പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനായി കേരളം സ്വീകരിച്ച ദീർഘ വീക്ഷണത്തോടെയുള്ള, പഴുതടച്ച ആസൂത്രണത്തോടെയുള്ള നടപടികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലം ഈ കണക്കുകളിൽ കാണാം. സർക്കാർ സംവിധാനവും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പോലീസ് സേനയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനങ്ങൾ ലോകത്തിന് മുഴുവൻ മാതൃകയാകുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരങ്ങൾ കേരളത്തെ കാത്ത് നിൽക്കുന്നുവെന്ന് പ്രതീക്ഷിയ്ക്കാം.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ
നിങ്ങൾ, Vidhyadharan Unnithan, Jayaraman Parakkat, മറ്റ് 6 പേരും എന്നിവ
4 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
പങ്കിടുക

പ്രതികരണം (6-4-2020)

പ്രതികരണം
കേരള മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായികൾ, പ്രശസ്ത വ്യക്തികൾ, ശമ്പളക്കാർ തുടങ്ങി ബഹുവിധ മേഖലകളിൽ നിന്നും നല്ല രീതിയിൽ സംഭാവനയും സഹകരണവും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്നും പത്രവാർത്തകൾ കാണുന്നുണ്ട്. ഇത് വായിക്കുമ്പോൾ സ്വാഭാവികമായും ഒരു കാര്യം ശ്രദ്ധയിൽ വരും. ഈ രംഗത്ത് നല്ല രീതിയിൽ മുന്നോട്ടു വരേണ്ട ഒരു വിഭാഗമാണ് മലയാള സിനിമാരംഗത്ത് വലിയ പ്രതിഫലം ലഭിയ്ക്കുന്ന താരങ്ങളും അവരുടെയൊക്കെ സംഘടനകളും. അവർക്ക്‌ അതിനുള്ള കഴിവുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ......

സംഗീത കുലപതിയ്ക്ക് പ്രണാമം (6-4-2020)


മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് അഭിവന്ദ്യനായ അർജ്ജുനൻ മാസ്റ്ററുടെ വിയോഗത്തോടെ തിരശീല വീണത്. മാനത്തോളം ഉയർന്ന പ്രതിഭയുടെ ഉടമകളായിരുന്ന സംഗീത സംവിധായകരുടെ ഒരു നിരയിലെ അവസാനത്തെ കണ്ണി ആയിരുന്നു അർജ്ജുനൻ മാസ്റ്റർ. ശ്രീകുമാരൻ തമ്പി-അർജ്ജുനൻ കൂട്ടുകെട്ടിലുണ്ടായ എണ്ണമറ്റ ഗാനങ്ങൾ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തിൽ ഒരു റെക്കോർഡ് ആയി നിലകൊള്ളുന്നു. ഗുരുവായിരുന്ന ദേവരാജൻ മാസ്റ്ററുടെ കാര്യത്തിലെന്ന പോലെ തന്നെ അർജ്ജുനൻ മാസ്റ്ററുടെ സംഗീതം നിരവധി ശരാശരി സിനിമകളെ രക്ഷപെടുത്തിയിട്ടുണ്ടെന്നുള്ളത് മറ്റൊരു സത്യം.
അർജുനൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളിൽ ചിലത്.
ദുഃഖമേ നിനക്ക് (പുഷ്പാഞ്ജലി)
പാലരുവിക്കരയിൽ (പദ്മവ്യൂഹം)
കസ്തൂരി മണക്കുന്നല്ലോ (പിക്നിക്)
മല്ലീസായക (സൂര്യവംശം)
തേടിത്തേടി ഞാനലഞ്ഞു
(സിന്ധു)
യദുകുലരതിദേവനെവിടെ (റസ്ററ്ഹൗസ് )
പുഞ്ചിരിപ്പൂവുമായി (യാമിനി)
തളിർവലയോ (ചീനവല)
കുയിലിന്റെ മണിനാദം കേട്ടു (പദ്മവ്യൂഹം)
തിരമാലകളുടെ ഗാനം (പഞ്ചവടി)
പൗര്ണമിചന്ദ്രിക (റസ്ററ്ഹൗസ്)
അങ്ങനെ നൂറു നൂറു ഗാനങ്ങൾ. സൗമ്യതയുടെയും വിനയത്തിന്റെയും പ്രതീകം ആയിരുന്ന, മരണമില്ലാത്ത അർജ്ജുനൻ മാസ്റ്റർക്ക് ശതകോടി പ്രണാമം. ആ സ്നിഗ്ദ്ധ സംഗീതം ലോകമുള്ള കാലത്തോളം നിലനിൽക്കും.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, താടി, കണ്ണടകൾ, ക്ലോസപ്പ് എന്നിവ
നിങ്ങൾ, Vijayan Nanappan Vijayan, Siji Nair, മറ്റ് 12 പേരും എന്നിവ
2 അഭിപ്രായങ്ങള്‍
1 പങ്കിടൽ
ലൈക്ക്
അഭിപ്രായം
പങ്കിടുക

അപ്രമാദിത്വം (5-4-2020)

ശാസ്ത്രവും സാങ്കേതിക വിദ്യയും സാമ്രാജ്യ ശക്തിയും സമ്പത്തും പ്രതാപവും അധികാരവും പ്രശസ്തിയും ഭൗതിക നേട്ടങ്ങളും കമ്പോള മത്സരങ്ങളും ഒക്കെ നിഷ്പ്രഭമായി നിൽക്കുന്ന അവസരത്തിൽ ഒരദൃശ്യ ശക്തി പറയുന്നു, മനുഷ്യാ നിന്റെ അപ്രമാദിത്വം ഒരു മിഥ്യയാണ്‌, നീ നിസ്സാരനും നിസ്സഹായനും ആണ് - ഈ സത്യങ്ങൾ മനസ്സിലാക്കാനും അംഗീകരിയ്ക്കാനും നീ തയാറാണെങ്കിൽ നിന്റെ രക്ഷക്കായി ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാകും.

Spoilers (1-4-2020)

There is absolutely no doubt that the main spoilers of Indian economy are India’s top business groups who resort to delinquent borrowing and then the segments who conceal their income for evading payment of what is due to the government. The country should adopt very harsh measures against these two vicious elements, as otherwise there is no hope for the future.

Tuesday, March 31, 2020

The Grand Transition

The world is heading for a transition. This is indeed a transition phase for the entire world in the true sense of the term. There has to be a solid cause for any significant transition to happen. That is a universal law. The present situation is the cause for the transition in the offing.

Is not this phase an occasion for humanity to introspect? Is not this phase meant to cleanse mankind of all kinds of negativity like hatred, animosity, ego, selfishness? Is not this an eye opener for human civilisation to relinquish the hitherto trodden path and change track? Is not this time the harbinger of virtuousness, of selflessness, of compassion? Is not the world going to become a better place, post the present calamity?

These are not mere conjectures. They are really going to materialise. This phase shall pass and a new world order shall emerge.

Friday, December 20, 2019

Referendum

The maturing of Indian democracy with the slow but sure strengthening of representative institutions, the separation of powers, and increased participation in elections is a triumph for the people. But there are questions about the depth of our democratic consciousness.

1. How much say do Indian citizens have in influencing important legislations that have a strong bearing on their lives?
2. Is it merely enough for citizens to elect and thrust responsibility upon parliamentary representatives to make choices for them?
3. Can there be other devices to supplement the functioning of Indian democracy to make it more accountable, participatory and deliberative?

In the current context,  one is compelled to think of the system of referendum (plebiscite) in practice in a few countries. Referendums are instruments of direct democracy where citizens get to directly vote on specific and important issues rather than their representatives making a choice on their behalf on those issues. Referendum is a pre-legislation process. Instances of two recent famous references are Britain's Brexit referendum and the Colombian government's FARC referendum.

If there are provisions in Indian democratic system,  which enable public voting on certain legislations  before they are enacted,  it could go a long way in not just sensitising the public towards important laws but also as a means of getting popular approval for them,  apart from avoiding any post legislation aftermath as is being witnessed n
ow.

Monday, November 4, 2019

Suffocating Delhi

India’s capital city Delhi becoming a suffocating gas chamber and the basic necessity of life, i.e., oxygen or broadly pure air, becoming a precious commodity for Delhites is indeed a grave situation and perhaps a domestic issue deserving the highest priority. That the progress of civilization should take mankind to a state where the authorities are compelled to declare a health emergency is indeed baffling. Air Quality Index (AQI) of Delhi stands at 430 at the time of writing this note, against the satisfactory level of upto 100 and above 300 being considered as severely polluted.

Ever increasing motor vehicle emissions, drift / mist emissions from the wet cooling towers, agricultural stubble burning, particularly by the neighbouring States of Punjab and Haryana, burning of heavy metal rich fire-crackers, wood-burning fires, fires on agricultural land, exhaust from diesel generators, Badarpur Thermal Power Station, (a coal-fired power plant), dust from construction sites, burning garbage, illegal industrial activities, fast disappearing tree population have all contributed their share in the present plight of Delhi.

The air quality in Delhi, according to a WHO survey of 1600 world cities, is the worst of any major city in the world. Air pollution in India is estimated to kill 1.5 million people every year; it is the fifth largest killer in India. In Delhi, poor quality air irreversibly damages the lungs of 2.2 million or 50 percent of all children. Breathlessness, chest constriction, irritation in eyes, asthma, allergy have become very common among the residents of our capital city as per media reports.

Delhi should be an eye opener for entire India with more cites lining up to join the tribe of Delhi. Entire India must be hoping that the issue is tackled on a war footing. The present juncture warrants an approach of striking at the roots from the powers that be. Among the several steps that could be implemented, the authorities should strategise for the public resorting to more of public transport system and lesser dependence on own vehicles, making five day working day mandatory for all offices across sectors to reduce the daily commuting of travelers, planting more and more trees for acting as a shield from dust, more incentivisation for purchasing and using electric vehicles, disincentivisation for using petrol and diesel vehicles, encouragement of CNG run vehicles, banning of all sorts of crackers, allowing burning of agricultural wastes only in desolate areas, resorting to the use of incinerators wherever possible, imposing strict controls on generation of dust from construction sites, encouraging car pooling, particularly among office goers, companies switching over to the use of electric buses for transportation of their employees, more employers providing electricity powered transport to their employees, doing frequent vaccum cleaning of streets, doing water sprinkling on more and more roads etc.

We should be concerned about not only the present population, but also the future generations. Such is the gravity of the issue, which is likely to engulf more cities in India in the short run. Media reports indicate that Delhi government is seized of the issue harnessing all resources at their disposal. *Out of genuine concern, a host of humble suggestions including a few short term and a few long term strategies has been sent to Arvind Kejriwal, Delhi CM for his consideration.*

Delhi’s situation is really worrisome.


Saturday, September 21, 2019

India‘s Financial Landscape Poised for a Major Upward Surge

Finance Minister Nirmala Sitharaman’s announcements on September 20 are expected to give a major boost to the  spirits of corporate India and to reinvigorate the manufacturing sector hat has been going through a difficult phase of late. The new package  announced is part of a slew of measures that would act as a powerful force for the speedier movement of the  country's economic engine.

The reduction of the corporate tax to 22 per cent from 30 per cent and 15 per cent corporate tax for new manufacturing companies registering before October 1 has boosted India’s corporate sentiments, which were hit by sagging economic growth.

Reducing the corporate tax rate to 22 per cent is a big bang reform. It allows Indian companies to compete with lower tax domains like the US and other Asian countries. Lowering the tax rate for new units virtually means rolling out a red carpet that would ensure higher foreign investment over the medium term.

Banking, FMCG, consumer durables and auto companies are the major sectors that are expected to immediately benefit from the cut in tax are. Apart from boosting demand, India stands poised to suddenly become attractive for the manufacturing sector with a lower corporate tax rate for new manufacturing companies in India. This is all the more relevant in times when the world is in the phase of trade wars.

With the kind of corporate tax rate cuts announced, India has become a competitive market in the region, with rates similar to those prevailing in the ASEAN countries.

Additional measures have been announced to stabilise the flow of funds to the capital markets by not applying the enhanced rate of surcharge on capital gains arising from sale of equity shares and units of equity funds. This major positive step is expected to make India an even more attractive destination for funds flow to draw greater attention from foreign institutional investors.

Another worthwhile announcement is the decision to allow CSR funds to be used for supporting incubators set up by central and state governments and supporting universities, autonomous institutions, besides research bodies that are publicly funded. This clearly indicates that the government wishes to promote public-private partnership in scientific research and development and make India move up the innovation ladder.

The Finance Minister’s new package is a strong signal for the government’s commitment to economic growth and will support legitimate tax abiding companies.

Thursday, September 12, 2019

ഫല പ്രാപ്തി

ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ സംരക്ഷിപ്പെടുന്നുണ്ടെന്നുറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ 1993 ൽ  ദൽഹി ആസ്ഥാനമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്ന സംഘടനയും പിന്നാലെ സംസ്ഥാന തലസ്ഥാനങ്ങളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രൂപീകൃതമായി. മനുഷ്യാവകാശ ലംഘനവുമായി ഇവയുടെ മുൻപിൽ എത്തുന്ന പരാതികൾക്ക് പുറമേ സ്വമേധയാ അത്തരം സന്ദർഭങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടുപിടിക്കാനും ഈ സംഘടനയ്ക്കുത്തരവാദിത്വമുണ്ട്. 1993 ലെ മനുഷ്യാവകാശസംരക്ഷണ നിയമത്തിൽ ഇതേക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം വ്യക്തിയുടെ ജീവൻ, സുരക്ഷതത്വം,  സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്  എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് ഈ നിയമത്തിൽ നിർവചിച്ചിരിക്കുന്നത്. ഈ സംഘടനക്ക് വളരെ വിപുലമായ ഭരണനിർവഹണ സംവിധാനങ്ങളാണുള്ളത്.

ദേശീയ ശ്രദ്ധ നേടിയ കൊച്ചി മരടിലെ നാനൂറോളം ഫ്ളാറ്റുകളുടെ കാര്യത്തിൽ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. നിയമങ്ങൾ അക്ഷരം പ്രതി പാലിക്കപ്പെടേണ്ടതാണെന്നുള്ള  കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ല.  നിയമത്തോടുള്ള ബഹുമാനമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അതുപോലെ തന്നെ പ്രാധാന്യമേറിയ രണ്ടു വിഷയങ്ങളാണ്  നിയമ ലംഘനങ്ങൾ ആരുനടത്തിയാലും അത് ചെയ്തവർക്കും, അതിനു കൂട്ടുനിന്നവർക്കും, അതുവഴി ഗുണഭോക്താക്കളായവർക്കും ശിക്ഷ ലഭിക്കേണ്ടതാണെന്നും അതിനിരയാകുന്നവർക്കുണ്ടാകുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങളും നികത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യങ്ങൾ. ഈ പറഞ്ഞ മൂന്നു കാര്യങ്ങളും നിയമലംഘനത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് നിയമനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാകും.  എന്നിരിക്കെ, മരട് ഫ്‌ളാറ്റുകളുടെ കാര്യത്തിൽ ഇവയിലേതൊക്കെ ബന്ധപ്പെട്ടവരുടെ ശ്രദ്ധാവിഷയങ്ങളായി എന്നത് വളരെയധികം പ്രസക്തമായ ഒരു കാര്യം തന്നെയാണ്.

ദേശീയമനുഷ്യാവകാശ  കമ്മീഷൻ   തങ്ങളുടെ ഇടപെടൽ വഴി ഇമ്മാതിരി സന്ദർഭങ്ങളിൽ ഒരു ചാലകശക്തിയായി പ്രവർത്തിക്കണമെന്നുള്ളതാണ് 1993 ലെ മനുഷ്യാവകാശസംരക്ഷണ നിയമം ഉദ്ദേശിക്കുന്നത്. പക്ഷെ....


Wednesday, June 12, 2019

Crime and Punishment

This refers to ET reports (Jun 11) on Katwa verdict. It is common knowledge that one of the objectives of sentencing a person guilty of a crime under law is to ensure that the punishment is sufficient to deter the guilty person and others from committing the same crime. Punishments imposed on individual offenders are meant not only for preventing that particular offender from committing further crimes but also for giving a clear and strong message to others that certain offences will be punished. This deterrent effect of court sentences is expected to reduce the probability and / or level of offending in society.

Thus the punishment has two different applications - the certainty of punishment and the severity of punishment. The public knowledge that a particular crime will certainly be punished and as to how severe the punishment is for a particular crime may influence the behaviour of the society. Punishments are designed to change behaviour in the future rather than simply provide retribution or punishment for current or past behaviour.

The above are more or less universally accepted principles. However, some of the recent court verdicts, including the one on Katwa incident involving the barbaric abduction and murder of an eight year old girl child, leave an apprehension whether the punishment is severe enough to have the expected deterrent impact on the society. It is a fact that the crime rate of any country is inversely proportional to the rigour of its punishment system.






Sunday, May 26, 2019

The Triumph of Nationalism

The just concluded parliamentary elections have eloquently demonstrated a graceful transformation of the Indian voter to an intellectually higher level. Their ability to objectively look at issues and discern between reality and falsehood has significantly increased. They have realized the imperative necessity of showing better maturity and responsibility.
One aspect which deserves special mention is the fact that the print and electronic could not exert any worthwhile influence on the mandate of the voters. At the same time, the social media have played a not insignificant role in putting issues in the right perspective before the voters.The electors have given a message to the print and electronic media that their style of publishing which does not display a sense of responsibility is highly improper for them.
The voters’ realization that what India needs at this juncture is a strong leadership and a government with clear vision and stability is indeed a very good indication. The sight of nationalism gaining prominence over politics is a refreshing one. The voters have emphatically declared that they are not interested in partisan politics. Because, what India which is fast emerging as the most powerful nation in the world wants is a development ideology based on nationalism and not petty politics. India has come a long way, it can now only march forwards, it can’t retrace its steps.

The Mandate and the Message

The Indian electorate through their clear mandate in the parliamentary elections 2019 eloquently declares the following.
1. We have come of age and are now a politically matured and enlightened lot.
2. We know how to discern between truth and falsehood.
3. We require a stable government at the centre.
4. We want an astute, matured, visionary leader as the head of the government.
5. We want a government with a clear direction and development ideology.
6. We want a government which would uphold the nation’s dignity among the global
community.
7. We want a government which would run its full term.
8. We do not want a government with internal squabbles.
9. We are aware that our mandate is meant for protecting the nation’s destiny for half a decade.
10. We do not attach much significance to other factors.

പിന്നോട്ടുപോകാനാവില്ലല്ലോ

ഇന്ത്യയിലെ വോട്ടർമാർ ബൗദ്ധികമായും ചിന്താപരമായും ഉയർന്ന തലങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാണാനായത്. കാര്യങ്ങൾ വസ്തുനിഷ്ഠമായി കാണാനും തിരിച്ചറിയാനുമുള്ള അവരുടെ കഴിവ് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടുതൽ പാകതയും ഉത്തരവാദിത്വബോധവും കാണിക്കേണ്ട ആവശ്യം അവർ മനസ്സിലാക്കിയിരിക്കുന്നു.
എടുത്തുപറയേണ്ട ഒരു കാര്യം പത്ര ദൃശ്യ മാധ്യമങ്ങൾക്കു വോട്ടർമാരുടെ അഭിപ്രായരൂപീകരണത്തിൽ കാര്യമായ പങ്കുവഹിക്കാനായില്ല എന്നതാണ്. അതേ സമയം സാമൂഹ്യ മാദ്ധ്യമങ്ങൾ കാര്യങ്ങളുടെ നിജസ്ഥിതി വോട്ടർമാരിൽ എത്തിക്കുന്നതിൽ ഒരു ചെറിയ പങ്കെങ്കിലും വഹിച്ചിട്ടുണ്ട്. ഉത്തരവാദിത്വബോധമില്ലാത്ത പ്രസിദ്ധീകരണ, പ്രക്ഷേപണ ശൈലി പത്ര ദൃശ്യ മാധ്യമങ്ങൾക്കു ഭൂഷണമല്ല എന്ന സന്ദേശം സമ്മതിദായകർ നൽകിയിരിക്കുന്നു.
രാജ്യത്തിന് ഒരു ഉറച്ച നേതൃത്വവും വ്യക്തമായ കാഴ്ചപ്പാടും സുസ്ഥിരതയും ഉള്ള ഭരണവുമാണ് ഈ ഘട്ടത്തിൽ അത്യാവശ്യം എന്ന വോട്ടർമാരുടെ തിരിച്ചറിവ് ഒരു നല്ല സൂചനയായി കാണാം. ര്രാഷ്ട്രീയത്തെ അപ്രധാനമാക്കിക്കൊണ്ട് ദേശീയത മുന്നോട്ടുവരുന്നത് നല്ല കാഴ്ചയാണ്. തങ്ങൾക്ക് രാഷ്ട്രീയത്തിലല്ല താൽപ്പര്യമെന്ന് വോട്ടർമാർ അടിവരയിട്ടു പറഞ്ഞിരിക്കുന്നു. കാരണം ദേശീയതയിലൂന്നിയുള്ള വികസന കാഴ്ചപ്പാടാണ് ലോകരാഷ്ട്രങ്ങളുടെ നെറുകയിലെത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കാവശ്യം. ഇന്ത്യക്കിനി പിന്നോട്ടുപോകാനാവില്ലല്ലോ.

Monday, May 6, 2019

Equanimity

One of the criteria of quaity leadership is the restraint with which a leader speaks and conducts in the public. This is all the more relevant in politics and public administration. The most important aspect is that this restraint is expected to be maintained even under extreme provocation by adversaries or a highly sressful situation. Unfortunately this quaity of equanimity seems to be bidding farewell to most of our leaders. The new millennium is witnessing leaders with this great quality on the path of becoming extinct.

A graceful and convincing leader is undoubtedly the one who has the above quality. Till recently we had a few such leaders. Today's band of political leaders sadly forget this important requirement. They are forgetting the fact that equanimity or the lack of it has the same impact on his followers as well.


Monday, April 1, 2019

The Guardians of Democracy

In democracy, every political party is right in their own perception. Each party claims to have their own ideologies distinct from others. Logically, the necessity for having diverse parties rests with the difference in ideologies.

In Indian democracy, we have repeatedly seen instances of diverse parties with mutually conflicting and antagonistic ideologies joining to form a conglomerate and the damages done by them whenever they managed to form a government, apart from the ill effects of their inability to complete the full term of five years. Stability of any government resulting in its completion of full term or delivery of a government pre-supposes a strong unity inside it. That unity would become a reality only in the absence of conflicting ideologies within the government.

Voters are the guardians of a democracy. The vote they cast for a candidate during a poll is intended to be an invaluable mandate. Every vote is actually intended to serve as a building block for establishing a stable governance in the country. But is that happening in reality? Casting vote with the full knowledge that it would become instrumental in bringing instability in governance is a great misdeed on the part of a voter. A great majority of our voters have not been given awareness on this vital fact. We have earlier seen the nation paying a heavy price for this serious deficiency of the electorate.

Saturday, March 30, 2019

രക്ഷപ്പെടണമെങ്കിൽ

കേരളത്തിൽ അതിഭീമമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും നിഷ്ടൂരപ്രവൃത്തികളുടെയും പിന്നിൽ മദ്യത്തിൻറെ ഉപയോഗത്തിന് ഒരു പ്രമുഖപങ്കുണ്ടെന്ന് സംശയലേശമന്യേ അനുമാനിയ്ക്കാനുതകുന്ന നിരവധി ഗവേഷണറിപ്പോർട്ടുകളുണ്ട്.മദ്യവും മയക്കുമരുന്നും കുറ്റകൃത്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം ശാസ്ത്രം അടിവരയിട്ടു പറയുന്ന കാര്യമാണ്. വളരെക്കാലമായുള്ള മദ്യപാനം അമിതമദ്യപാനം പോലെ തന്നെ ഒരു വ്യക്തിയുടെ തൽക്ഷണമുണ്ടാകുന്ന ആക്രമണോത്സുകത പതിന്മടങ്ങു വർധിപ്പിക്കുന്നു. മയക്കുമരുന്നിന്റെ കാര്യവും ഭിന്നമല്ല. കേരളത്തിലെ പ്രത്യേക ചില ഭക്ഷണസ്വഭാവങ്ങളും കുറ്റവാസന കൂട്ടുന്നവയാണ്.

കേരളത്തിൽ നിയന്ത്രണമില്ലാത്തതോതിലുള്ള മദ്യപാനമാണ് നടക്കുന്നതെന്ന് കേരള സ്റ്റേറ്റ്  ബീവറേജസ് ഡെവലപ്മെന്റ് കോർപറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. (കഴിഞ്ഞ സാമ്പത്തികവർഷം മുൻവർഷത്തേക്കാൾ 671 കോടി രൂപയുടെ വർദ്ധനവോടെ 11024  കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചുതീർത്തത്)

മയക്കുമരുന്നിന്റെ കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് ചില നടപടികൾ കാണുന്നുണ്ട്. കേരളത്തിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടണമെങ്കിൽ, ആരെല്ലാം എന്തെല്ലാം വാദമുഖങ്ങളുന്നയിച്ചാലും,  സംസ്ഥാനത്ത്  സംമ്പൂർണ്ണ മദ്യനിരോധനം കൊണ്ടുവന്നേ മതിയാവൂ. വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം മദ്യവില്പനയിലൂടെ കണ്ടെത്തി ശീലിച്ച കേരളത്തിൽ ഇത് അല്പം ദുഷ്കരമായ കാര്യമാണെന്നറിയാതെയല്ല ഇങ്ങനെ പറയുന്നത്. മദ്യത്തിനെ താങ്ങിനിൽക്കുന്ന സമ്പത് വ്യവസ്ഥ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ താറുമാറാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല

പുതിയ വ്യവസായങ്ങൾ, കൃഷിയ്ക്ക് കൂടുതൽ ഊന്നൽ, വിനോദസഞ്ചാരമേഖലയെ കൂടുതൽ പരിപോഷിപ്പിയ്ക്കൽ, കൂടുതൽ വിദേശമൂലധനത്തെ ആകർഷിയ്ക്കാനുള്ള നടപടികൾ, ഉത്പാദനക്ഷമതയെ ബാധിയ്ക്കുന്ന വിധ്വംസക പ്രവർത്തികൾ ഒഴിവാക്കൽ, കേരളീയരുടെ തൊഴിൽസംസ്കാരത്തിൽ അടിയന്തിരമായി ആവശ്യമുള്ള മാറ്റങ്ങൾ  തുടങ്ങിയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് എത്രയും പെട്ടെന്ന്  മദ്യം എന്ന കൊടും വിപത്തിനെയും മയക്കുമരുന്നിനെയും കേരളത്തിൽനിന്ന് കെട്ടുകെട്ടിയ്ക്കാനുള്ള ദൃഢനിശ്ചയവും ഇച്ഛാശക്തിയും  പ്രാപ്തിയുമാണ് അധികാരികളിൽ നിന്ന് കേരളം ഉറ്റുനോക്കുന്നത്.


.

Friday, March 29, 2019

A Question of Credibility

The Indian National Congress Party has promised to give Rs. 72,000 annually to 5 crore poor families if the party is voted to power as the final "assault on poverty", in their Election Manifesto released before the ensuing Parliamentary elections (NYAY (Nyuntam Aay Yojana scheme). The party’s concern for the poor and for wiping off poverty, which they could not do in spite of having been in power for several decades, is understandable and appreciable. At the same time, the announcement raises some concerns and issues of credibility as well.
The above electoral promise, if implemented, would entail an additional annual budgetary expenditure of Rs.3.60 lakhs crores. This is to be seen in comparison to India’s targeted fiscal deficit (excess of total expenditure of the government over the total revenue) of Rs.6.24 lakhs crores for the financial year 2018-19. The additional burden is more than 50% of the current fiscal deficit. This shows the extent to which the country which has been resorting to deficit financing will be additionally burdened, if NYAY is implemented. As is common knowledge, the fiscal deficit is being funded by various means including external borrowings, minting new currency etc. Inevitably introduction of additional taxes will also be a fallout of the complex process of higher deficit financing. Higher deficit financing would also always lead to higher inflation in any country.
The manifesto would have made more sense and got more credibility if the funding programme for such a colossal amount for implementing NYAY was also made public. The country would have appreciated if the manifesto had announced clear plans to fund the above amount through unearthing black money, which is several thousands times higher than Rs.3.60 lakhs crores. And strangely, there is no mention about any concrete plans to tackle black money (if there are any such plans at all) in the manifesto. Also, creation of more employment opportunities should have been dealt with in connection with NYAY.
It is sheer common sense for an ordinary citizen to expect the funding of such a mammoth poverty eradication programme through unearthing of unaccounted money in circulation instead of putting additional strain on an already bruised economy. India has enough wealth. Unfortunately a giant share of it is in the hands of a few in the form of unaccounted money, benami assets etc. It is this paradigm that every right thinking and honest Indian wants to be set right with priority. The NYAY scheme, if implemented, would also act as an incentive for not opting to work and not earning income on one's own.

മനുഷ്യത്വം വെന്റിലേറ്ററിൽ

‘ഇന്നലെ തൊടുപുഴയിൽ ഏഴുവയസ്സുള്ള ഒരു കുട്ടിയെ ഒരു മനുഷ്യാധമൻ കാലിൽ പിടിച്ചു വലിച്ച് നിലത്തടിച്ചു തലയോട്ടി തകർത്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്നതാണ്. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപോർട്ടുകൾ. അതിന് ഒരു ദിവസം മുമ്പാണ് എറണാകുളത്തിനടുത്ത് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ഫീസടക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ അധികൃതർ പൊരിവെയിലിൽ നിറുത്തിയവശരാക്കിയത്. ഇത്തരം സംഭവങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ (Kerala State Commission for Protection of Child Rights) സ്വമേധയാ കേസെടുക്കാറുണ്ട്. എന്തായാലും രണ്ടു സംഭവങ്ങളും ഇ-മെയിൽ വഴി കമ്മീഷൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

പ്രതിരോധിയ്ക്കാനോ എതിർക്കാനോ അറിയാത്ത, അല്ലെങ്കിൽ കഴിവില്ലാത്ത നിഷ്കളങ്കരായ പിഞ്ചുകുട്ടികളുടെ നേർക്ക് അടുത്തകാലത്തായി ഇത്തരം ഒട്ടനവധി നിഷ്ടൂരസംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്നു കാണുന്നു. ഇതെല്ലാം വെറും സാധാരണകാര്യങ്ങളാണെന്ന മട്ടിൽ കേരളീയ സമൂഹം നിർവികാരതയോടെ നോക്കിക്കാണുന്നു. ഇനിയെന്തെല്ലാം ക്രൂരതകൾ കാണാനിരിയ്ക്കുന്നു? ഈ കാര്യത്തിൽ ബാലാവകാശ കമ്മീഷൻ ഒട്ടും അമാന്തമില്ലാതെ തങ്ങൾക്കു കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളോടുള്ള ഈ കൊടും ക്രൂരതകൾക്ക് പരമാവധി ശിക്ഷ ഉറപ്പിയ്ക്കാൻ അവർ ആത്മാർത്ഥമായി ശ്രമിയ്ക്കേണ്ടതാണ്. 'ചെകുത്താന്റെ സ്വന്തം നാട്' എന്ന വിശേഷണം കേരളം നേടിയെടുക്കണോ എന്ന് സമൂഹവും ചിന്തിയ്ക്കണം.

Sunday, March 17, 2019

The True Guardians of Democracy Should Awake

Political parties select candidates for contesting elections basing on their own criteria and assessment. However, it would be in the best interests of parliamentary democracy if voters have their own clear criteria for choosing their candidate in the polling booth. It is felt that a voter can be deemed to have exercised his franchise prudently if he / she chooses the candidate who conforms to at least the following criteria, irrespective of any political orientation.

1. A non-controversial person, who has not been involved in any criminal or other undesirable act.

2. A person who is perceived to be honest and not corrupt.

3. A person having a good proven character.

4. A person whose demeanor and words in the public have restraint and do not cross the limits of decency.

5. A person who is not oriented towards a luxurious or flamboyant life.

6. A person who does not prefer to live in an ivory tower, and instead would love to become one with the voters.

It is very unfortunate that majority of the voters often does not seriously consider the responsibility cast upon them in a democratic system in rejecting undesirable individuals contesting elections, neither have any awareness building efforts been taken by any quarters in this regard. It can be emphatically stated without an iota of doubt that the voters are the true guardians of democracy and they should awake.


Tuesday, March 5, 2019

Should Tax Payers' Money Be Wasted for That?

Should Tax Payers' Money Be Wasted for That?

In our poll history, we have seen many instances of a sitting member of a State Assembly contesting for a Parliament seat. If the candidate wins the election, it results in an unwarranted Assembly election. Similarly, there have been umpteen instances of a candidate contesting for two Assembly or Parliament seats in an election and if he wins both seats, his resignation from one of the seats leading to another unwarranted election. Then there are also cases of sitting Members of the Rajya Sabha contesting for Lok Sabha seats. In these cases, the country's precious resources and tax payers' money are used for conducting totally avoidable bye elections without an iota of justification,  for a totally unavoidable personal cause, for the benefit of a  few selfish politicians. 

It is high time that a sitting MLA contesting for a Parliament seat, one candidate contesting for more than one Assembly or Parliament constituency  and a sitting Rajya Sabha MP contesting for Lok Sabha were prohibited through constitutional amendments.


A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...